2023 ഡിസംബർ 16ന് മാൾട്ട എന്നുള്ള രാജ്യത്ത് നിന്നുള്ള ഒരു ചരക്ക് കപ്പൽ അറബിക്കടലിൽ നിന്നും സോമാലിയൻ കടൽക്കൊള്ളക്കാർ ഹൈജാക്ക് ചെയ്തിരുന്നു.. ഒരു മില്യൻ യുഎസ് ഡോളറുകൾ വിലമതിക്കുന്ന 38,000 കാർബോയും 17 ക്രൂ മെമ്പേഴ്സ് ആയിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്.. കപ്പൽ ഹൈജാക്ക് ചെയ്ത ശേഷം കൊള്ളക്കാർ ഷിപ്പ് ഓണേഴ്സുമായിട്ടു വിലപേശാൻ ആരംഭിച്ചു.. കപ്പലും ക്രൂ മെമ്പേഴ്സും വിട്ടുതരാൻ ആയിട്ട് 60 മില്യൺ ഡോളേഴ്സ് അഥവാ 512 കോടിയോളം ഇന്ത്യൻ.
രൂപയാണ് കൊള്ളക്കാർ ഷിപ്പ് ഓണേഴ്സിനോട് നൽകാൻ ആവശ്യപ്പെട്ടത്.. കപ്പൽ ഹൈജാക്ക് ചെയ്തശേഷം മൂന്നുമാസം നെഗോസിയേഷൻ നടന്നുവെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല.. പിന്നീടാണ് ആ ഒരു ട്വിസ്റ്റ് സംഭവിക്കുന്നത്.. 2024 മാർച്ച് 16ന് ഇന്ത്യൻ മിലിറ്ററി ഈ കപ്പലിലെ മെമ്പേഴ്സിനെ രക്ഷപ്പെടുത്താൻ ആയി ഒരു ഓപ്പറേഷൻ ആരംഭിച്ചു.. അങ്ങനെ ഹൈജാക്ക് ചെയ്യപ്പെട്ട ഈ ക കണ്ടുപിടിക്കുന്നതിനായി എയർക്രാഫ്റ്റുകളും യുദ്ധക്കപ്പലുകളും ഈ പ്രദേശത്ത് .
എത്തിക്കുകയായിരുന്നു.. അതിൻറെ കൂടെ ഇന്ത്യൻ നേവിയിലെ കമാൻഡറുകളെയും ഇതിന് കൂടെ അയക്കുകയും ചെയ്തു.. പക്ഷേ സോമാലിയൻ കടൽക്കൊള്ളക്കാർ കൂടുതൽ തന്ത്രശാലികൾ ആയതുകൊണ്ട് ആ ഒരു ഓപ്പറേഷൻ 40 മണിക്കൂറുകളോളം നീണ്ടുനിൽക്കുകയായിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ ആണ്….